Category: Malayalam

  • താന്നി മുത്തശ്ശി: അകത്തു കയറിയാൽ ആകാശം കാണാം

    താന്നി മുത്തശ്ശി: അകത്തു കയറിയാൽ ആകാശം കാണാം

    150 അടി ഉയരമുള്ള ഒരു കൊച്ചുമരം; എന്നെ അത്ഭുതപ്പെടുത്തിയ ഒരു താന്നി മരം. അത്ഭുതപ്പെടുത്തിയത് എന്താണെന്ന് വെച്ചാൽ …

  • ഒരു കവിതാസംഗ്രഹം, “ഹിമകണം”

    ഒരു കവിതാസംഗ്രഹം, “ഹിമകണം”

    ഒരു കവിതാസംഗ്രഹം, “ഹിമകണം” ഹിമകണം, Short Malayalam poems by Akhila Click to read this book, made with Book Creator https://read.bookcreator.com

  • ഹൃദയത്തിന്‍റെ ഭാഷയില്‍

    എന്നോര്‍മ്മകളിലൊരു തണലായ ലിഞ്ഞില്ലാതാവാന്‍ നീയോര്‍ത്തു വെന്നാലറിഞ്ഞീടുക, ബന്ധനം ചെയ്തു ഞാന്‍ നിന്നെയേറെ മുമ്പേ മഞ്ഞു പെയ്യുമീയിലപ്പടര്‍പ്പിനുള്ളിലായ്

  • ഓം..ഓം…

    ഇല്ല, ഇനി ഞാന്‍ നിന്നെ കൈ വിട്ടുകളയില്ല. ഇത്തവണ എന്തായാലും ഞാന്‍ കെയര്‍ഫുള്‍ ആയിരിക്കും.എന്നെ പറ്റിച്ചു കടന്നു കളയാമെന്നു നീയും കരുതണ്ട. ഓങ്കാരമുരുവിട്ടുകൊണ്ട് ഞാന്‍ നിന്നെ ബന്ധിക്കട്ടെ. ശരി, ഞാന്‍ കണ്ണടക്കുന്നു. എന്നെ ഒളിച്ചു കടക്കാമെന്നു കരുതണ്ട. കണ്ണടക്കുമ്പോളെന്തിനാ ഇരുട്ട് വരുന്നത്? കണ്‍പോളകള്‍ ഇല്ലായിരുന്നെകില്‍ എന്‍റെ കണ്ണു തുറന്നല്ലെ കിടക്കുന്നത്. അപ്പൊ പിന്നെ, കണ്‍പോളകള്‍ അടച്ചാലും കണ്ണിനു അതിനു മുന്പിലുള്ള വസ്തുവിനെ സെന്‍സ് ചെയ്യാന്‍ പറ്റേണ്ടതല്ലെ, അതായതു കണ്ണടച്ചിരിക്കുമ്പോള്, അടഞ്ഞ…

  • ഞെക്കി പഴുപ്പിച്ച പഴത്തിനു മധുരമുണ്ടാവില്ല

    നിര്‍ബന്ധബുദ്ധി നല്ലതു തന്നെ, അതു മനസ്സിന്‍റെ ദ്റുഢതയെ ഊട്ടിയുറപ്പിക്കുമെങ്കില്‍. പക്ഷെ, ഞെക്കി പഴുപ്പിച്ച പഴത്തിനു മധുരമുണ്ടാവില്ല. ഇതറിയാഞ്ഞിട്ടാവും പലരും അനവസരത്തിലും നിര്‍ബന്ധബുദ്ധിക്കാരാവുന്നത്.

  • എന്‍റെ വിധേയത്വം

    എന്‍റെ വിധേയത്വം ഒരിക്കലും എന്‍റെ കഴിവുകേടല്ല. അതു ഞാന്‍ അറിഞ്ഞുകൊണ്ടുതന്നതാണു. ഇനിയത് ഒരിക്കലും അടര്‍ത്തിമാറ്റാനാവാത്ത വിധം എന്‍റെ ഹൃദയസ്പന്ദനത്തോടലിഞ്ഞു ചേര്‍ന്നുപൊയി.

  • Fake smile…കൃത്രിമച്ചിരി

    Have a fake smile if you don’t have a real one.. At least it’s good for your facial muscles.. And who knows if it’s gonna glued in your face forever.. അതൊരു വ്യാജന്‍ ആണെന്നു ഉറപ്പു തന്നെ. എന്നാലും കൊള്ളാം. മുഖം വലിച്ചു നീട്ടി ഒരു കൃത്രിമച്ചിരി വരുത്തിയപ്പൊ പേശികളൊക്കെ ഒന്നു അയഞ്ഞു, ബലം പിടിത്തമില്ലാത്ത ഒരു കോമണ്‍…

  • അപമാനത്തെ ഭയക്കുന്നവനെങ്ങനെ അഭിമാനിയാകും?

    അരൂപി 1: പുതിയ അഡ്മിഷന്‍ ആണോ..ഇന്നലെ എവിടെ കണ്ടീല്ലല്ലോ? അരൂപി 2: ഞാന്‍ ഇന്നലെ എത്തി. പക്ഷെ അകത്തു കടക്കന്‍ വലിയ ക്യൂ ആയിരുന്നു. നമ്മള്‍ മലയാളികള്‍ തിക്കും തിരക്കുമില്ലാതെ വരിവരിയായി നില്‍ക്കുന്ന കാഴ്ച കണ്ടപ്പോള്‍ മനസ്സു നിറഞ്ഞു പോയി. അരൂപി 1: ഹഹ..ഇവിടെ മല്ലുവും നോണ്‍ മല്ലുവും ഒക്കെ ക്യൂ നിന്നേ മതിയാകൂ. അതിരിക്കട്ടെ, എങ്ങനെ ഇവിടെ എത്തി? കണ്ടിട്ടു വലിയ പ്രായമൊന്നും തോന്നുന്നില്ലല്ലോ? അരൂപി 2: വഴിയേ…

  • ഹൃദയത്തിന്‍റെ ഭാഷയില്‍

    എന്നോര്‍മ്മകളിലൊരു തണലായ ലിഞ്ഞില്ലാതാവാന്‍ നീയോര്‍ത്തു വെന്നാലറിഞ്ഞീടുക, ബന്ധനം ചെയ്തു ഞാന്‍ നിന്നെയേറെ മുമ്പേ മഞ്ഞു പെയ്യുമീയിലപ്പടര്‍പ്പിനുള്ളിലായ്  

  • മദ്യം സുബോധം ഉണര്‍ത്തുമോ?

    മദ്യപാന്മാര്‍ ബോധം നശിച്ചു പറയുന്നതെങ്ങനെ അസത്യമാകും? അബോധാവസ്ഥയില്‍ പുലമ്പുന്നതാവും യാഥാര്‍ത്ഥ്യം

  • The followers, പിന്‍ഗാമികള്‍!

    ഉത്തരവിറക്കാനും ചെയ്യെണ്ടതെങ്ങനെയെന്നു പറയാനും ആളുണ്ടെങ്കില്‍ അനുസരിക്കാനും ആളുണ്ടാവും. ഈ ലോകത്തെ നിലനിര്‍ത്തുന്ന സംസ്കാരം! If there are people to place orders and lead the show, there will be people to obey also; the well-dressed culture upon which the world is built!

  • തെറ്റിന്‍റെ കുത്തല്‍

    തെറ്റാണെന്നറിഞ്ഞുകൊണ്ട് അതു മാത്രം ചെയ്തുകൂട്ടുന്നവന്‍റെ മനസ്സ് എന്തു മാത്രം വേദനിക്കുന്നുണ്ടാവും? ആ മനസ്സിന്‍റെ വേദനയില്‍ നിങ്ങള്‍ സഹതപിക്കുമോ അതോ ആ തെറ്റിന്‍റെ കരങ്ങളെ വെട്ടിയെടുക്കുമോ?

  • ഇതു തന്നെയല്ലേ അഹങ്കാരം?

    അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ നേടുന്നുണ്ടോ? എന്‍റെ നേട്ടങ്ങളും ജയങ്ങളും എനിക്കു ചുറ്റും ഒരു പുകമറ പണിതു. കാഴ്ച്ച അവ്യക്താമായപ്പോള്‍ ഈ ഭൂമി മുഴുവന്‍ എനിക്കധീനമെന്നു തോന്നി. ഇതു തന്നെയല്ലേ അഹങ്കാരം?

  • രംഗ ബോധമില്ലാത്ത കോമാളി

    മരണത്തെക്കുറിച്ചാണ് ഏറ്റവുമധികം ഇങ്ങനെ പറഞ്ഞുകെട്ടിട്ടുള്ളത്. പക്ഷെ ജീവിതത്തിലും എപ്പോഴും ആ കോമളിയുണ്ട്. അനുവാദം ചോദിക്കാതെ അതു എപ്പോഴും കടന്നുവരുന്നുമുണ്ട്. ചിലപ്പോള്‍ അതു നമ്മുടെ കണ്ണില്‍ കയറിനില്ക്കും , എന്നിട്ട് കാഴ്ച്ചയെ മറക്കും. മറ്റുചിലപ്പോള്‍ അതു നാവിന്‍ തുമ്പിലിരുന്നു അമ്മാനമാടും, എന്നിട്ട് സാഹചര്യങ്ങള്‍ക്കു നിരക്കാത്ത പദവിസ്ഫോടനം നടത്തും. അപ്പോഴൊന്നും ആ കോമാളിയെ ആരും തിരിച്ചറിയുകയില്ല. തിരിച്ചറിയുമ്പോഴെക്കും മൂക്കില്‍ പഞ്ഞി കയറിയിരിക്കും…

  • എന്നെ എന്‍റെ പാട്ടിനു വിട്ടേക്കൂ…

    ഇതു എന്‍റെ വാശിയോ പ്രതികാരമോ അല്ല, ഇതു എന്‍റെ പ്രക്റുതമാണ്. എന്നിലെ സ്വാഭാവികതയ്ക്കു വിലങ്ങുതടി പണിയാന്‍ നീ ശ്രമിക്കുന്നത് എന്തിനാണ്? നിന്‍റെ മാര്‍ഗ്ഗ്ത്തില്‍ വിഘ്നമായ് ഞാന്‍ വരാത്തിടത്തോളം എന്നേയും എന്‍റെ പാട്ടിനു വിട്ടേക്കൂ.

  • ആകാശഗംഗ

    പണ്ടേ മറന്നു ഞാന്‍ നിന്നെ കനലായെരിച്ചു ഞാന്‍ നിന്നെ താഴിട്ടടച്ചു ഞാന്‍ നിന്നോര്‍മ്മ- കളെന്‍ ചിപ്പിക്കുള്ളില്‍ ഭദ്രമായ്. പിന്നെയുമെന്തിനു വന്നു നീ, തിര തല്ലി വീണ്ടുമണയുന്നെന്‍ മാര്‍ഗ്ഗേ ഇതൊരു നിമിത്തമോ നിയോഗമോ അതോ എന്‍ മുന്നിലെ വഴിവിളക്കോ?   അറിഞ്ഞു ഞാന്‍ മറന്നു വെച്ചതെന്തോ,അതിന്നെന്നെത്തേടി അരികത്തണഞ്ഞപ്പോളറിയുന്നു ഞാനെന്‍ ആകാശഗംഗയെ.

  • രാഗതടാകങ്ങള്‍

    മനസ്സിന്‍ ഭാഷ അപരിചിതമല്ലെങ്കിലും ഉരുവിടുന്ന സ്വരങ്ങളിന്‍ സാരം ശരമാത്രയില്‍ തുളച്ചു കയറിയോ? രാഗതടാകങ്ങള്‍ നിറക്കുവാനോ തുള്ളി തുള്ളിയായ് നീ പെയ്തിറങ്ങുന്നത് ? എങ്കില്‍ നീയറിയുക – രാഗവും ദ്വേഷവും അന്യമാവുന്നു.

  • ആത്മാവിനു മരണമുണ്ടോ?

    ആത്മാവിനു മരണമുണ്ടോ?.. ദേഹവിയോഗശേഷം അതു എവിടെ പോകുന്നു? ഒരു ദേഹം വെടിഞ്ഞു മറ്റൊരു ദേഹം സ്വീകരിക്കുമോ? അതോ, ഈ പ്രപഞ്ചത്തില്‍ ചുമ്മാ കറങ്ങി നടക്കുമോ? എങ്കില്‍ ഇവിടെ നിറയെ ആത്മാക്കളാകില്ലേ? അതായതു, മരിച്ചു മണ്‍മറഞ്ഞ എല്ലാ സസ്യ ജന്തുജാലങ്ങളുടേയും ആത്മാക്കള്‍ ചുറ്റിലുമുണ്ടെന്നൊ? ഞാന്‍ നടക്കുമ്പോള്‍ ആരൊക്കെയോ എന്‍റെ ചുറ്റിലും എന്‍റെ കണ്ണുകള്‍ക്കതീതമായി വിലസിക്കുക്കയാണോ? ഇനി അങ്ങനെ ഒരു ആത്മാവു തന്നെ ഇല്ല എന്നാണെങ്കിലോ? ഉണ്ടെന്നു വിസ്വസിക്കാനാണു പലര്‍ക്കും ഇഷ്ടം (ഇഷ്ടമോ…

  • ബഹുഭാര്യാത്വം

    സ്ത്രീകള്‍ ഏകപതീവ്രതമെടുക്കുമ്പോള്‍ പുരുഷന്‍ എന്തിനു ബഹുഭാര്യാത്വം സ്വീകരിക്കുന്നു..? ഇതൊരു പൊതുതത്വം ഒന്നുമല്ല..എന്നാലും ഇന്നും പലയിടങ്ങളിലും നിലനിന്നുപോരുന്ന ഒരു നഗ്ന സത്യം. ഒത്തിരി അപവാദങ്ങളുമുള്ള സത്യം. മതങ്ങളും ആചാരങ്ങളും ഒക്കെ തത്ക്കാലം മറക്കാം. പകരം, അബലയെന്നു വ്യാഖ്യാനിക്കപ്പെട്ട സ്ത്രീയെക്കുറിച്ചൊന്നു ചിന്തിക്കാം. അവളെ രക്ഷിക്കാന്‍ വേണ്ടീയായിരുന്നോ ഇതു..? അതോ, മറ്റൊരു ലാഭക്കച്ചവടമോ..? ഒരു സ്ത്രീ 9 മാസം കൊണ്ടു ഒരു കുഞ്ഞിനെ തരുമ്പോള്‍ 10 സ്ത്രീകള്‍ 9 മാസങ്ങള്‍ കൊണ്ട് 10 കുഞ്ഞുങ്ങളെ…

  • ന്യായീകരിക്കപ്പെടാത്ത ചിലത്

    കുറ്റബോധവും പാശ്ചത്താപവും സംഭവിക്കാനിരിക്കുന്ന ഒരു തെറ്റിനെ തടഞ്ഞേക്കാം. പക്ഷെ സംഭവിച്ച തെറ്റിനു അതെങ്ങനെ പരിഹാരമാകും?

  • വക്രത, Who is more crooked?

    തന്‍റെ ഇംഗിതം നിറവേറാന്‍ പോകുന്നതിന്‍റെ നിഗൂഢമായ ആനന്ദത്തോടെ അയാള്‍ ചിരിച്ചു.നിഷ്കളങ്കമായ ഹ്റുദയത്തിലേക്ക് വിദ്വേഷത്തിന്‍റെ കൊടിയവിഷം കുത്തിവെച്ചതിന്‍റെ ചാരിതാര്‍ഥ്യം അയാളുടെ കണ്ണുകളില്‍ നിഴലിച്ചു. അന്നേരം ആ നിഷ്കളങ്ക ഹ്റുദയം പൊട്ടിച്ചിരിക്കുകയായിരുന്നു, യാതൊരു വിദ്വേഷവുമില്ലാതെ…. അതയാള്‍ അറിഞ്ഞില്ല. He smiled, a smile of crookedness after injecting poison to an innocent heart. But the innocent heart was laughing silently.

  • നീ എന്നില്‍ നിറയുന്നു

    നിന്‍റെ പുല്ലാങ്കുഴലില്‍ ചേര്‍ന്നലിയാന്‍ കൊതിച്ചു ഞാനീ താഴ്വാര സന്ധ്യയില്‍ ഈ നീലരാവിലേകയായ് വിടര്‍ന്നു ഞാന്‍ നിന്‍ താരകചേതനയിലലിയുവാനെന്നും. ചഞ്ചലമായ മനസ്സിനെ അടക്കണമെങ്കില്‍ അതു കേള്‍ക്കാനാഗ്രഹിക്കുന്ന സ്വരങ്ങള്‍ കേള്‍ക്കണം, കാണാന്‍ തുടിക്കുന്ന മിഴികളില്‍ തന്‍റെ രൂപം പതിയണം, നറുനിലാവില്‍ കൈ കോര്‍ത്തു നടക്കണം….

  • എന്‍റെ പ്രണയം എന്നോട് മന്ത്രിച്ചു

    എന്‍റെ പ്രണയം എന്നോട് മന്ത്രിച്ചു, “കാലം കഴിയുന്തോറും ഞാന്‍ നിന്നില്‍ നിറഞ്ഞുകൊണ്ടിരിക്കും. കാരണം ഞാന്‍ സമയകാലങ്ങള്‍ക്കതീതമാണു, എന്നുമെന്നും യുവത്വം തുടിക്കുന്നതാണു. കാലപ്പഴക്കം ഒരിക്കലും എന്‍റെ തീക്ഷ്ണത കെടുത്തില്ല.”

  • I will never leave you alone

    I will never leave you alone

    “എന്നും നിങ്ങളെന്‍റെ കൂടെയുണ്ടാവണം. എന്‍റെ കണ്ണടയുവോളും എനിക്കു നിങ്ങളെ കണ്ടുകൊണ്ടിരിക്കണം.” ഇതൊന്നും ഞാന്‍ പറഞ്ഞതല്ല. എവിടൊക്കെയോ കേട്ടു മറന്ന ചിലതു. ഞാനതിനെ ഒന്നൂടൊന്നു മനസ്സിരുത്തി വായിച്ചപ്പോള്‍ മറഞ്ഞിരുന്ന സ്വാര്‍ഥതയാണു കണ്ണില്പ്പെട്ടതു. അതല്ലേ സത്യം? എനിക്കു ജീവിക്കാന്‍ നിങ്ങളെ വേണം എന്ന അന്തര്‍ലീനമായ സത്യം. സ്വാര്‍ഥത നിറഞ്ഞ സത്യം. ——– “Oh God, please don’t take him away from me as long as I am alive” Such a…

  • അമ്പിളിമാമന്‍റെ പ്രണയിനി.

    അമ്പിളിമാമന്‍റെ പ്രണയിനി.

    പകലന്തിയോളം മിന്നലിന്‍ വെട്ടിത്തിളക്കം കണ്ടുമരവിച്ചെന്നകവും പുറവും, തേടിയ- ലഞ്ഞൊരു വെണ്‍പൌര്‍ണ്ണമിയെ, കൊടും മാരിയിലലിച്ചിറങ്ങും കുളിരിലും ഇരുട്ടിന്‍ വാതയനങ്ങള്‍ മലര്‍ക്കെ തുറന്നു ഞാനേറെ കൊതിച്ചു നിന്‍ തെളിമയിലലിഞ്ഞുചേരാന്‍. നിന്‍ നിലാവില്‍ മുങ്ങിപ്പടരാന്‍ തുടിക്കുമാ കുഞ്ഞിളം വല്ലിയെ കണ്ടിട്ടുമറിയാത്ത ഭാവേ മുകിലിന്‍ കൂട്ടുപിടിച്ചു നീ മറയുവതെങ്ങോ? ഈ കിളിവാതിലിനപ്പുറത്താ പൊയ്കയില്‍ നിന്‍ തലോടലേറ്റുണരാന്‍ വെമ്പുന്നൊരാമ്പല്‍ പൂമൊട്ടിനേയും നീയെളുപ്പം മറന്നുവെന്നോ? പടരാനൊരു ചില്ല തേടുമാ ചെം വല്ലി പോല്‍ വിടരാന്‍ നില്ക്കുമാ മുകുളത്തിന്‍ നീരവമായ്…

  • നിദ്ര തന്‍ നീരാഴി..

    നിന്‍റെ പ്രലോഭനത്തില്‍ കീഴ്പ്പെടാത്തവരാരുണ്ട്? അത്ര മേല്‍ കരുത്തുറ്റ നിന്‍റെ നീരാഴി കൈകളില്‍ ചേര്‍ന്നമരാന്‍ കൊതിക്കാത്തവരാരുണ്ട്? കണ്‍പോളകളില്‍ നിന്‍റെ ചുണ്ടുകള്‍ വന്നുരസുമ്പോള്‍ സര്‍വ്വം മറന്നു നിന്നുപോകുമാരും തന്നെ. ആ നിമിഷങ്ങളില്‍ അനിര്‍വചനീയമായ ഒരു ആനന്ദസാഗരത്തിലേക്കു നീയെന്നെ നയിക്കുന്നു. ആ മായികലോകത്തു ഞാന്‍ നിന്‍റെ അടിമയാണു. അറിഞ്ഞു കൊണ്ട് ഞാന്‍ നിന്‍റെ മുമ്പില്‍ കീഴടങ്ങിയതോ, അതോ ഞാന്‍ പോലുമറിയാതെ നീയെന്നെ കീഴടക്കിയതോ? എന്‍റെ അന്തരംഗത്തില്‍ ചേക്കേറി നീയെനിക്കു നൂറു നൂറു സുന്ദര സ്വപ്നങ്ങള്‍ കാണിച്ചു…

  • ചതുരംഗം

    നിന്‍റെ ഓരോ നീക്കങ്ങളും എനിക്കെതിരായിരുന്നു. എന്നെ തുരത്തിയോടിക്കാന്‍ നീയാവത് ശ്രമിച്ചുകൊണ്ടേയിരുന്നു. എന്‍റെ നിശബ്ദത കണ്ട് നീ തെറ്റിദ്ധരിച്ചു. എന്‍റെ മൌനം തോല്‍വിയായി നീ കരുതി. നിന്‍റെ ഓരോ നീക്കത്തിനും വ്യക്തമായിത്തന്നെ ഞാന്‍ മറുപടി തന്നുകൊണ്ടിരുന്നപ്പോഴും നീയറിഞ്ഞില്ല, എന്‍റെ നയമെന്തെന്നു. നിന്‍റെ ശൈലി അറിയാന്‍ വെണ്ടി മാത്രമാണു ഞാന്‍ ഉപരോധത്തില്‍ മാത്രമായ് മുഴുകിയത്. എന്നാല്, ഇപ്പൊള്‍ എനിക്കെല്ലാ കളങ്ങളുടേയും അര്‍ഥമറിയാം. യുദ്ധത്തിനിറങ്ങിയ ചതുരംഗപ്പടയുടെ നയങ്ങളെല്ലാമറിയാം. ഇനി ഞാനെന്‍റെ യുദ്ധം തുടങ്ങട്ടെ, നീ ഒരുങ്ങി ഇരുന്നു…

  • ഓര്‍മ്മകളുടെ ശവമഞ്ചം

    മനസ്സിനുള്ളില്‍ അവളൊരു ശവക്കോട്ട പണിതു. ഒരാത്മാവു പോലും പുറത്തുവരാത്തക്കവണ്ണം ശക്തിയോടെ ആ കോട്ടവാതില്‍ അവള്‍ താഴിട്ടു പൂട്ടി. ഓര്‍മ്മകളുറങ്ങുന്ന ആ കല്ച്ചുവരുകള്‍ക്കുള്ളിലേക്ക് താക്കോല്‍ വലിച്ചെറിഞ്ഞു. താക്കോല്‍ നിലത്തു പതിയുന്ന ശബ്ദം കേട്ടപ്പോള്‍ അതു സ്വാതന്ത്ര്യത്തിന്‍റെ മാറ്റൊലിയാണെന്നവള്‍ ധരിച്ചു. പക്ഷേ, പിന്നീടവള്‍ക്കൊരിക്കലും ചിരിക്കാന്‍ കഴിഞ്ഞില്ല, കരയാനൊത്തില്ല… സ്വന്തം മനസ്സും ആ ശവക്കോട്ടക്കുള്ളില്‍ നഷ്ടപ്പെടതു അവളറിഞ്ഞില്ല. ചിന്തകളില്ലാത്ത ലോകത്ത് അവള്‍ക്കെങ്ങനെ ജീവിക്കാന്‍ സാധിക്കും? ആരോ അവളെ തിരികെ വിളിച്ചു. വാതില്‍ തുറന്നു കൊടുത്തു. ഉന്മാദിനിയെപ്പോലവള്‍…

  • മഞ്ഞുതുള്ളി

    മഞ്ഞുതുള്ളി

    തണുപ്പിന്‍ മൂടുപടമകറ്റി, മെല്ലെ യെണീറ്റു ഞാന്‍, നിന്നെയലട്ടാതെ. അന്നേരമാമിഴിയിണകളനങ്ങിയോ എനിക്കായെന്തോ മന്ത്രിച്ചുവോ? നിന്‍ ചുണ്ടിലെ ഹിമകണമാവാന്‍ വെമ്പിയെന്‍ മനസ്സിനെയടക്കി വീണ്ടു മുണര്‍ന്നു ഞാന്‍, ഇത്തിരിവെട്ടത്തിലേ- ക്കൊരലസമാം മഞ്ഞുതുള്ളിയായ്.

  • Prejudice Barriers, ആരാ വിധിച്ചത്?

    “It is like that” “Do it as such” Many a times we hear these kinda words. And we let ourselves to be ruled by those prejudiced notions. We are not born to be stereotyped, but somehow got tuned in that way. And very rarely a counter question is asked “why…

Create a website or blog at WordPress.com